രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ തങ്ങളേ? കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാര്‍മിനാറിനോട് ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ പൂജ ആരംഭിച്ചു, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ജനുവരി 22-ന് അയോധ്യയില്‍ നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങിനെതിരെ മണിശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മുസ്ലീം പൗരന്മാരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം ഉപവാസമിരിക്കുമെന്നുമായിരുന്നു സുരണ്യയുടെ പോസ്റ്റ്.
വിചിത്രമായിരിക്കുന്നു! ക്ഷേത്രങ്ങൾ ഈ വിധത്തിൽ നിർമ്മിക്കാൻ മുസ്ലിം ഭരണാധികാരികൾ എങ്ങിനെ സമ്മതിച്ചു. മന്ദിരങ്ങൾ നശിപ്പിച്ചതിന്റെ ഖ്യാതിയല്ലേ അവർക്കുള്ളത്? അവരുടെ മൂക്കിനുതാഴെ ഒരു നഗരം മുഴുവൻ ക്ഷേത്രങ്ങൾ ഉയർന്നുവന്നിട്ടും അവർ അനങ്ങിയില്ലെന്നാണോ?
എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരില്‍ പത്രങ്ങളിലെ ആദ്യ പേജുകളില്‍ തന്നെ പരസ്യം വരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമാണ് ചോദിക്കാനുളളത്. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചിട്ടുണ്ടോ? ദൈവങ്ങളുടെ ഫോട്ടോ കാണിച്ചതുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയില്ല.
22ന് ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോലി സ്ഥലത്ത് മധുരം വിതരണം ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ എല്ലാവരെയും ഇന്ത്യയിലേക്കയക്കുകയായിരുന്നു.
അവര്‍ (ബിജെപി) കരുതുന്നത് തിരുക്കുറള്‍ വായിക്കുന്നതുകൊണ്ടും പൊങ്കല്‍ ആഘോഷിക്കുന്നതുകൊണ്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുകൊണ്ടും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യും എന്നാണ്. അവര്‍ക്ക് നമ്മളെ ഇതുവരെ മനസിലായിട്ടില്ല. ഇത് പെരിയാറിന്റെ നാടാണ്
ശ്രീരാമന്റെ പേര് ഉച്ഛരിച്ചില്ലെങ്കില്‍, പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അത് സംഭവിച്ചിട്ടുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത.
രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസിലുളള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അളളാഹുവും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്.
മസ്ജിദ് നിലനില്‍ത്തുകയും ക്ഷേത്രം പണിയുകയും വേണം എന്നായിരുന്നു രാജീവിന്റെ ഉളളില്‍. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി എത്തിയ നിലപാടിലേക്ക് രാജീവ് നേരത്തെ തന്നെ എത്തിയിരുന്നു. 1986-ല്‍ ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്ലീങ്ങളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല'- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
എല്ലാ മതങ്ങളും തുല്യമാണ് എന്ന പ്രമേയമാണ് റാലിയിലൂടെ ഉദേശിക്കുന്നത്. അന്ന് പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം എല്ലാ ബ്ലോക്കുകളിലും എല്ലാ ജില്ലകളിലും വൈകുന്നേരം 3 മണിക്ക് റാലി നടത്തും. കൂടാതെ രാമന്റെ പ്രാണപ്രതിഷ്ഠ ഞങ്ങളുടെ ജോലിയല്ലന്നും അത് സന്യാസികളുടെ ജോലിയാണെന്നും മമത പറഞ്ഞു. ജനനേതാക്കള്‍ സമൂഹത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് പരിശ്രമികേണ്ടത്. അത് താന്‍ ചെയ്യുമെന്നും മമത കൂട്ടിചേര്‍ത്തു.
ജനുവരി 22-ലെ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുളള തികച്ചും രാഷ്ട്രീയമായ പരിപാടിയാക്കി മാറ്റി. അത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചടങ്ങാണ്. അവരുടെ തെരഞ്ഞെടുപ്പ് പരിപാടി. അതിനാലാണ് ആ ചടങ്ങിലേക്ക് താന്‍ പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു. ജനുവരി 22-ന് അദ്ദേഹം വരണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്‌നത്തിലാണ് രാമന്‍ വന്നത്. എന്റെ സ്വപ്‌നത്തിലും രാമന്‍ വന്നു. കാപട്യമുളളിടത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു'- തേജ് പ്രതാപ് യാദവ് പറഞ്ഞു.
കോൺഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്സിംഗ് പറഞ്ഞിരുന്നു.
താന്‍ ജീവിച്ചിരിക്കുന്നടുത്തോളം ഇവിടെ വര്‍ഗ്ഗീയത അനുവതിക്കില്ലന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി മമത ബാനർജി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഗിമ്മിക്ക് ഷോ ചെയ്യുകയാണെന്നും, എന്നാല്‍ അതിലൂടെ മറ്റ് സമുദായക്കാരെ അവഗണിക്കുന്നത് അനുവതിക്കില്ലെന്നും പറഞ്ഞു.
ഒരു രാജ്യത്തിന്‍റെ ഭരണ കര്‍ത്താവായ പ്രധാനമന്ത്രി അല്ല ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യയെന്നും, എല്ലാവരുടെയും വികാരങ്ങള്‍ കണക്കിലെടുത്തേ കോണ്‍ഗ്രസ് ഒരു നിലപാട് എടുക്കുവെന്നും മുരളീധരന്‍ പറഞ്ഞു. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്'-മുരളീധരന്‍ പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് മതപരമായ ചടങ്ങിനെ സര്‍ക്കാര്‍ പരിപാടിയാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന് മതപരമായ ബന്ധം പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുമുണ്ട്
ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. പണം സ്വരൂപീക്കാനായി ജനുവരി 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 27 വരെ നടക്കും.
തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.
ജനങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മതഭ്രാന്തന്മാരായ ഭരണവർഗ്ഗ നേതാക്കൾ ബാബറി മസ്ജിദിൻ്റെ താഴികകുടങ്ങൾ തകർത്തിട്ട അതേ മണ്ണിൽ തന്നെ ഇന്ത്യൻ മതനിരപേക്ഷതക്ക് ശവക്കുഴി തീർത്ത് രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന വർഗീയവൈറസുകളെ പ്രജനനം ചെയ്യിക്കുകയാണ്...
ജൂലൈ 18'ന്, ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികൾ പൂജക്കായി തീരുമാനിക്കുകയും അത് പ്രധാനമന്തിക്ക് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേർക്കാണ് ഭൂമി പൂജയിൽ പങ്കെടുക്കാൻ അനുവദം നൽകിയിട്ടുള്ളത്.